Saturday, September 26, 2009

വാഴ്ത്തപ്പെട്ട സെബാസ്റ്റ്യന്‍ പൌള്‍ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ

ഞാന്‍ എന്റെ വിധി എഴുതുകയും പ്രഖ്യാപിക്കുകയും ചെയ്യും"-നീഷൊ
അവസാനം സെബസ്റ്റ്യന്‍ പൌള്‍ തുറന്നു പറഞ്ഞു .പിണറായ്‌ വിജയനു വേണ്ടി നാണം കെടാനും ചാവേര്‍ ആകാനും എന്നെ കിട്ടില്ല.ഈ തുറന്നുപറച്ചില്‍ തികച്ചും സത്യസന്ധമാണ്. ആത്മാര്‍ത്ഥമാണ്.അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ഗ്ഗളിച്ചതാണ്.അതിന് നാം അദ്ദേഹത്തോട് നന്ദി പറയേണ്ടതുണ്ട്.എം പി യും എം എല്‍ എ യും ആയിരുന്നാപ്പോള്‍ ഈ ത്രിച്ചരിവ് ഉണ്ടായില്ലേ എന്ന് സാമാന്യമായും നമുക്കെ സംശയം തോന്നണം.അത് കൊണ്ട് തന്നെ ഈ വെളിപാടിന്റെ ആത്മര്‍ത്തയും സംശയിക്കണം . എന്നാലും ഈ വൈകിയ വേളയില്‍ എങ്കിലും പൌള്‍ മനസ് തുറന്നല്ലോ.സമകാലിക കേരളത്തില്‍ പിണറായി വിജയന് വേണ്ടി സംസാരിക്കുക എന്നതിന് ഒരര്‍ത്ഥമേയുള്ളൂ.ചാവേറാകുകഅതായത് അറിഞ്ഞുകൊണ്ട് കൊല്ലപ്പെടുക.ജോലി,വേതനം, കുടുംബം, അഭിമാനം, അന്തസ്സ് എല്ലാം നഷ്ടപ്പെടുത്തുക.പത്രങ്ങളില്‍ , വാരികകളില്‍, മാസികകളില്‍, ചാനലുകളില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുക.നിരന്തരമായി അപഹസിക്കപ്പെടുക.ഇതിന് തനിക്ക് വയ്യ എന്നേ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുള്ളൂ.അത് തുറന്നു പറച്ചിലാണ്.ഒപ്പം സമകാലിക സാമൂഹിക വ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയും.ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു കിട്ടിയത്, അബ്ദുള്ള കുട്ടിക്ക് കിട്ടിയത്, എപ്പോള്‍ പോളിനും കിട്ടി..ആ തുറന്നു പറച്ചിലിന് പുറകില്‍ ഉള്ള ചേതോ വികാരം എന്ത് തന്നെ ആയാലും ഇടതു പക്ഷ മനസുള്ള കേരളത്തിലെ ഒരുപാടു ജനങ്ങള്‍ക്ക്‌ ആശ്വാസം ആയിരികുകയാണ് പോളിന്റെ ഈ പുതിയ മാധ്യമ വിചാരം.രാജാവ്‌ നഗ്നന്‍ അആനെന്നു വിളിച്ചു പറയാനും ആരെങ്കിലും വേണമല്ലോ.എല്ലാം കണ്ടും കേട്ടും പഠിക്കുന്നവനാണ് മനുഷ്യന്‍ , മനനം ചെയ്യുന്നവന്‍,ഇപ്പോള്‍ പോളും മനുഷ്യനായി.സി.ആര്‍.നീലകണ്ഠനെപ്പോലെ, സുരേഷ്കുമാറിനെപ്പോലെ, ഉമേഷ് ബാബുവിനെപ്പോലെ..................അതങ്ങനെ നീണ്ടു കിടക്കയല്ലേ.........ഇടതു പക്ഷ സഹയാത്രികന്‍ എന്നാ നിലയില്‍ ഇനി അദ്ധേഹത്തിന്റെ ഭാവി എന്ത് തന്നെ ആയാലും .......ഈ തുറന്നു പറച്ചിലിലൂടെ അദ്ദേഹം ഒരു പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് ...............അങ്ങിനെ അദ്ദേഹവും വിശുദ്ധനായി.വിശുദ്ധ സെബാസ്ത്യന്‍പോള്‍...അദ്ധേഹത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ ആമേന്‍

Wednesday, September 23, 2009

I got my UAE drivers license!!!!

Today i got my UAE drivers license!!!!
I was so nervous but it turned out to be fine. The police man was very nice. I drove around for about 7 minutes and get a round about and an U turn. Atlast he told to change the tracks and stop the vehicle.then i parallel parked behind a truck. As i got out of the car he said that i passed. I was so happy! . I can't wait to go wherever i want. Finally im going to be able to drive to all over UAE. I will be able to go over to my friends place whenever i want. I don't have a car but . I can't wait to go driving !!!
feel like I need to partyyyy...... I'm so happy.

Tuesday, September 22, 2009

വിശുദ്ധ പശുക്കള്‍

കേരളത്തിലെ ക്രമസമാധാന നില മാധ്യമങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ താറുമാറായി പോയെ എന്ന് പോലും തോന്നും ചില കാര്യങ്ങളില്‍ നമ്മുടെ വലതു പക്ഷ കൂലി എഴുത്തുകാരുടെ അവകാശ വാദങ്ങള്‍ കേട്ടാല്‍.ഏഷ്യാനെറ്റും മനോരമയും ഇല്ലാതിരുന്നെങ്കില്‍ കേരളം പണ്ടേ ഒരു ചന്ത പോലെ ആകുമായിരുന്നു എന്ന് തോന്നിപോകും കാര്യങ്ങളുടെ പോക്ക് കണ്ടാല്‍.പോള്‍ മുത്തൂറ്റ്‌ കൊല്ലപ്പെട്ടത് സീ പി എം എന്തോ കൊടും പാതകം ചെയ്തിട്ടാണ് എന്ന മട്ടിലുള്ള ദുഷ്പ്രചരണം വേറെ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ കേരളത്തില്‍ കൊല്ലപെടുപ്പോഴും കൊണ്ഗ്രെസ്സ് ഭരികുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളിലും കാണുന്നില്ലല്ലോ.അതെങ്ങനെ
ഒരു സമ്പന്നകുമാരനാണ് പാതിരാത്രിയില്‍ പൊതുവഴിയില്‍ കൊല്ലപ്പെട്ടതെന്നുള്ള വ്യത്യസ്തത മുത്തൂറ്റ് പോള്‍ വധക്കേസിനുണ്ട്. അതല്ലെങ്കില്‍ നാട്ടില്‍ പലപ്പോഴും നടക്കാറുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമാണത്-രണ്ടോ മൂന്നാ ദിവസം വാര്‍ത്തയില്‍ വരും; പിന്നെ എല്ലാവരും മറക്കും. ഇപ്പോള്‍ പോള്‍വധം ഇന്റര്‍ നാഷണല്‍ സംഭവമായി.കാരിയും കൂരിയും ഓംപ്രകാശും അച്ഛനും ലിജുവും രക്ഷിതാവ് കെ സി വേണുഗോപാലും സുധാകരനും സുധീരനുമെല്ലാം തിമിര്‍ത്താടുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാരിയുടെ അമ്മയോടൊപ്പം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച രാജു പുഴങ്കര ചെന്നിത്തലയ്ക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തുലാഭാരം നടത്തിച്ചയാളാണ്-പഞ്ചാരകൊണ്ട്. ഹര്‍ജി തള്ളിപ്പോയി. തള്ളിക്കൊണ്ട് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍, മാധ്യമങ്ങള്‍ക്ക് കണക്കിന് കൊടുത്തു."മാധ്യമവിചാരണയാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രതികളുടെ വിശദാംശങ്ങളും സാക്ഷിമൊഴികളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവണത ശരിയല്ല. ഇത് കേസന്വേഷണത്തെ ബാധിക്കും. അഭിഭാഷകര്‍പോലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. പിന്നീട് ചാനല്‍തന്നെ വിധിപറയുന്നു''ജസ്റ്റിസ് ശക്തമായി കാര്യങ്ങള്‍ പറഞ്ഞു. പിറ്റേന്ന് പത്രം തുറന്നപ്പോള്‍ കണ്ടത് 'പൊലീസിന് കോടതിയുടെ വിമര്‍ശനം' എന്നുമാത്രം. മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തിനും സത്യസന്ധതയ്ക്കുമെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഭീഷണിയുടെ സ്വരമാണെന്ന് ഒരു യൂണിയന്‍ പുമാനും പ്രസ്താവിച്ചില്ല; അപലപിച്ചുമില്ല. ഒരു ചാനലും കുന്തവും പിടിച്ച് മാധ്യമവിശാരദന്മാരുടെ ചര്‍ച്ച കുത്തിയിളക്കാന്‍ പോയില്ല. രണ്ടുദിവസത്തിനുശേഷം പിണറായി വിജയന്‍ പത്രക്കാരെ വിളിച്ചു. പറഞ്ഞത് കടുപ്പിച്ചുതന്നെ:"കത്തിവിവാദം കേസ് വഴിതിരിച്ചുവിടുകയെന്ന വ്യക്തമായ ദുരുദ്ദേശ്യത്തിലാണ്. മാധ്യമം എന്ന നിലയ്ക്കുള്ള സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ പൊലീസ് ഇതേക്കുറിച്ചും അന്വേഷിക്കുമായിരുന്നില്ലേ. ഈ വാര്‍ത്ത നല്‍കിയത് ആര്‍ക്കുവേണ്ടിയാണെന്ന കാര്യം പുറത്തുവരണം. ഏതു വൃത്തികേടിനെയും അനുകൂലിക്കുന്നതാണ് മാധ്യമധര്‍മം എന്ന് കരുതരുത്.''ഇതാണ് പറഞ്ഞ പ്രധാന കാര്യം. ഹൈക്കോടതി ജഡ്ജി സൂചിപ്പിച്ച കാര്യങ്ങള്‍ അല്‍പ്പംകൂടി സ്പഷ്ടമായി പിണറായി വിശദീകരിച്ചു. അതാ, കടന്നല്‍ക്കൂടിളകിവരുന്നു. മുള്ളിലും പല്ലിലും കൊമ്പിലും വാലിലും വിഷമുള്ള ഇനങ്ങള്‍ പറന്നുവരുന്നു. സുധീരാക്രോശം ബാലെ, ചെന്നിത്തലചരിതം ആട്ടക്കഥ, സുധാകരന്‍ തുള്ളല്‍, ഏഷ്യാനെറ്റിന്റെ സിനിമാറ്റിക് ഡാന്‍സ്, മനോരമ വക ചവിട്ടുനാടകം. കൂട്ടത്തില്‍ മനോരമയിലെ സീനിയര്‍ സബ്എഡിറ്ററുടെ ഒരു ദുര്‍ബലശബ്ദവും-പിണറായി ഭീഷണിപ്പെടുത്തുകയാണെന്ന്. ശമ്പളം വാങ്ങുന്ന പത്രത്തിനുവേണ്ടി പറയാനേ തനിക്കധികാരമുള്ളൂ എന്നും നാട്ടിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നത് ഇമ്മാതിരി വെടക്കത്തരം പറയാനല്ലെന്നും ടിയാന്‍ മറന്നുപോയി-ഒരല്‍പ്പനേരത്തേക്ക്(എച്ച്എംവി). കാക്കി നിക്കറിനുമേല്‍ മല്‍മല്‍ മുണ്ടുടുത്ത ഒരു ആര്‍എസ്എസുകാരനും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവിന്റെ ബലംപിടിച്ച് ചാനല്‍ചര്‍ച്ചയില്‍ കയറി പിണറായിക്കെതിരെ ഓംകാളി ആക്രോശിക്കുന്നതുകേട്ടു. എല്ലാറ്റിനും സംഘടനയുടെ ബലം! ചെരുപ്പുനക്കലും യൂണിയന്‍ അജണ്ടയോ?എല്ലാവര്‍ക്കും പത്രസമ്മേളനം നടത്താം, സിപിഎമ്മിനെ പുലഭ്യം പറയാം. രമേശ് ചെന്നിത്തല വക എട്ട്, എം ലിജു വക നാല്, ഉമ്മന്‍ചാണ്ടി വക മൂന്ന്, കെ സുരേന്ദ്രന്‍ വക നാല്, പി സി ജോര്‍ജുവക എത്രയെന്ന് തിട്ടമില്ല-ഇങ്ങനെ പത്രസമ്മേളനങ്ങളുടെ പൂരം. എല്ലാം കാരി, കൂരി, അയല തുടങ്ങിയവയ്ക്കുവേണ്ടി. അത് അവരുടെ ജന്മാവകാശം. അതിന് സിപിഐ എം മറുപടി പറയാന്‍ പാടുണ്ടോ? പ്രത്യേകിച്ച് സെക്രട്ടറി പിണറായി വിജയന്‍ മിണ്ടാമോ എന്നതാണ് ചോദ്യം. രണ്ടു പത്രസമ്മേളനം വിളിക്കുക എന്ന മഹാപാതകമല്ലേ പിണറായി ചെയ്തത്. അക്രമം തന്നെ, തന്നെ. പ്രതിഷേധിക്കണം; പ്രകടനം നടത്തണം. മാധ്യമപ്രവര്‍ത്തകന് ശബരീനാഥിന്റെ തൊണ്ടിമുതല്‍ കട്ടുകൊണ്ടുപോകാം, പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ വീട് ക്വട്ടേഷന്‍ കൊടുത്ത് ആക്രമിപ്പിക്കാം. ഓംപ്രകാശിന്റെ സല്‍ക്കാരം ഉച്ചയ്ക്കും വൈകിട്ടും മുടങ്ങാതെ സ്വീകരിച്ച് ഏമ്പക്കം വിടുന്ന മാധ്യമപുരുഷോത്തമന്മാര്‍ തലസ്ഥാനത്തുണ്ട്. സ്വന്തം മകനും ഓംപ്രകാശും ഒരുകിണ്ണത്തില്‍നിന്ന് ഉണ്ണുന്നതും ഒരുപായില്‍ കിടക്കുന്നതും പറഞ്ഞ് കോള്‍മയിര്‍ക്കൊണ്ട മാധ്യമജിയെ ഇപ്പോള്‍ കാണാനേയില്ല. വന്നുവന്ന് പ്രതികള്‍ക്കുവേണ്ടിയാണ് വാദം. കാരിയുടെ മാതാശ്രീ കുന്തീദേവി. ഓംപ്രകാശന്റെ പിതാശ്രീ പത്മവ്യൂഹത്തില്‍പെട്ട അഭിമന്യുവിനെ ഓര്‍ത്ത് ദുഃഖിക്കുന്ന അര്‍ജുനന്‍. കെ സുധാകരനെ അറിയില്ലെന്ന് പറയാന്‍ ശട്ടംകെട്ടിയാണ് ഓംപിതാവിനെ അഭിമുഖത്തിനിറക്കിയത്. അഭിമുഖങ്ങളും ഫാസ്റ്റ് ഫുഡുപോലെയായി. സിഡി കവറിലാക്കി ചാനല്‍ ആപ്പീസുകളിലെത്തും. അഭിനയിക്കുന്നത് കാരിയാകും. തള്ളമാരും തന്തമാരുമാകും. സംവിധാനം ഖദറിട്ട വിരുതന്മാരാണ്. പിന്നണിയില്‍ മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇപ്പോഴത്തെ എംപി-വടക്കന്‍. സുമുഖനോ ദുര്‍മുഖനോ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം.മുതിര്‍ന്നതും മുതിരാത്തതുമായ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമത്സരമാണ് രസകരം. പിണറായി പറഞ്ഞതിന്റെ മെറിറ്റിലേക്ക് കടക്കേണ്ട അവര്‍ക്കാര്‍ക്കും. മാന്യമായ ഭൂതകാലം പോലുമില്ലാത്ത സമ്പന്നപുത്രന്റെ മരണവും സിപിഎമ്മും തമ്മിലെന്തുബന്ധം എന്ന് ആരും ചോദിക്കരുത്. അരയും തലയും മുറുക്കി ഏഷ്യാനെറ്റ് പോലുള്ള വിദേശ മാധ്യമ കുത്തകയും നാടന്‍ പിഡബ്ള്യുഡി ചാനലും(സ്പോണ്‍സേഡ് ബൈ മുത്തൂറ്റ്) ഇടപെടുന്നതിന്റെ യുക്തി ചോദിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാകുന്നു. മഠത്തില്‍ രഘുവിന്റെ ദുബായിലെ ഹോട്ടലില്‍ ഓംപ്രകാശനും പുത്തന്‍പാലം രാജേഷും ഉണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്ത ഫൈസല്‍ ബിന്‍ അഹമ്മദ് എന്ന ലേഖകനും ബിന്‍ ലാദനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. എന്തായാലും ആ മാധ്യമലാദന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് ഏഷ്യാനെറ്റിന്റെ താടിവച്ച ഒരു മഹാനും ക്യാമറയ്ക്കുമുന്നില്‍വന്ന് നിഷേധിക്കുന്നതുകണ്ടില്ല, കള്ളം പറഞ്ഞതിന്റെ ജാള്യവും അവരുടെ മുഖത്തുകണ്ടില്ല.പോള്‍ വധവും സിപിഎമ്മും തമ്മില്‍ എന്തുബന്ധം എന്ന ചോദ്യം ഏതെങ്കിലും മാധ്യമവിശാരദനോട് ചോദിച്ചുനോക്കൂ. ഒരക്ഷരം മിണ്ടില്ല. ബന്ധമുണ്ടെന്ന് പറഞ്ഞുപരത്താനുള്ള ക്വട്ടേഷനാണ് അവര്‍ എടുത്തത്. കത്തിക്കഥ അങ്ങനെ വന്നതാണ്-ഒരു യഥാര്‍ഥ ക്വട്ടേഷന്‍ പണി .കത്തിക്കഥ കേട്ടതോടെ യുവമോര്‍ച്ചക്കാരും യൂത്തന്മാരും ആഞ്ഞുതുള്ളി. കോടിയേരി രാജിവയ്ക്കണമെന്ന്. കൊല്ലനെ തേടിയായി അടുത്ത യാത്ര. കാരി ഡിവൈഎഫ്ഐക്കാരനല്ല എന്നറിഞ്ഞതോടെ ഏഷ്യാനെറ്റിന് വര്‍ഗബോധം ഉണര്‍ന്നു. 'അമ്മയുടെ ക്യാന്‍സര്‍ രോഗത്തിന് ചികിത്സിക്കാനുള്ള പണം സമ്പാദിക്കാന്‍ കുറ്റമേറ്റവന്‍ കാരി'. സെന്റിമെന്റ്സ്. കാരി നിരപരാധി! കാരിയുടെ അമ്മയുടെ പേരിലുള്ള മൊബൈല്‍ ഫോണ്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കിട്ടിയതെങ്ങനെ? അതും പൊലീസ് കൊണ്ടിട്ട് വണ്ടികയറ്റി ചതച്ചുകളഞ്ഞതാണെന്ന ക്വട്ടേഷന്‍ കഥ ഉടനെ വരുമായിരിക്കും.മൊബൈല്‍ തുമ്പില്‍ നിന്നാണ് അന്വേഷണം കാരിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ട് ആദ്യമായി നല്‍കിയത് ഐപ്പ് വള്ളിക്കാടന്‍ എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറാണ്. വാര്‍ത്ത വിഴുങ്ങാന്‍ മര്‍ഡോക്കിന് സേവകന്മാരെ കിട്ടാനാണോ പഞ്ഞം. .മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്ന, ഗുണ്ടകളുമായി ചങ്ങാത്തമുള്ള, മറ്റുപല സദ്ഗുണങ്ങളുമുണ്ട് എന്ന് പറയപ്പെടുന്ന ഒരു ബ്ളേഡ് കമ്പനിക്കാരനെപ്പറ്റി ഒരു ദുരൂഹതയും ആരും ഉയര്‍ത്താന്‍ പാടില്ല-അത് മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള കടന്നാക്രമണമാകും. അക്കാര്യത്തില്‍ അന്വേഷണാത്മകത തീരെ വേണ്ട. അന്വേഷിച്ചാല്‍ വിപണനസാധ്യതയും എരിവും പുളിയും ഉള്ള കഥകള്‍ കിട്ടുമെന്നത് മാധ്യമശത്രുക്കളുടെ കുപ്രചാരണമാണ്. അന്വേഷണം പോളിലേക്ക് തിരിയരുത്.മുത്തൂറ്റ് ഗ്രൂപ്പിന് സിപിഎം ബന്ധമില്ല; യുഡിഎഫ് ബന്ധുത്വമുണ്ട്. പരസ്യം തരുന്നത് മുത്തൂറ്റുകാരാണ്-സിപിഎമ്മല്ല. പണ്ട് പോളിന്റെ മയക്കുമരുന്ന് വാര്‍ത്ത മുക്കിയപ്പോള്‍ അനുഭവമുള്ളതാണ്. ഇനിയും ചോദിച്ചാല്‍ ഇനിയും കിട്ടും. ബാങ്കിലെ കടം വീട്ടാനും വക കാണും. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാമോ-മുത്തൂറ്റിനെ പിണക്കാമോ? ആയതിനാല്‍ നമുക്ക് കോടിയേരി-പിണറായി ദുരൂഹത ആഘോഷിക്കാം. പിണറായി പത്രസമ്മേളനം നടത്തിയത് കോടിയേരിക്ക് വേലവയ്ക്കാന്‍ എന്ന് സിദ്ധാന്തിക്കാം. കൂട്ടത്തില്‍ തോമസ് ഐസക് എഴുതാന്‍ പോകുന്ന പുസ്തകത്തിന്റെ പ്രചാരം കൂട്ടാനാണ് സിപിഎം പ്രതികരിച്ചതെന്നും പറഞ്ഞുവയ്ക്കാം.മുത്തൂറ്റ്-മാധ്യമബന്ധം, മുത്തൂറ്റ്-ഉമ്മന്‍ചാണ്ടി ബന്ധം തുടങ്ങിയ സെന്‍സേഷണല്‍ സംഗതികളിലേക്കുള്ള വാതിലുകള്‍ ആരും തുറക്കരുതേ. അഥവാ തുറന്നാല്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റിനെ തന്നെ ചാവേറാക്കിക്കളയും. ഇത് ഒരു ഭീഷണിയായി ആരും കാണരുത്. പത്രപ്രവര്‍ത്തകര്‍ പള്ളയ്ക്കിട്ട് കുത്തിയാലും അത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രം. പ്രതിഷേധിക്കാനും പ്രസ്താവന ഇറക്കാനും എതിര്‍ പ്രസ്താവനകള്‍ മുക്കാനും സ്വാതന്ത്ര്യമുള്ളവരാണല്ലോ ഞങ്ങള്‍.

Thursday, August 6, 2009

Do i love you????


One day i caught myself smiling for no reason,then i realize i was thinking of you.......
As I look into my married life as far as I can see,I can see nothing except you being with me.I knw nowadays u are in all of my dreams whether I'm awake or asleep,My "feelings"for you is not going anywhere cause it's way to deep.Do i love u????i dnt know..There is nothing I can do to make it go away,and my defending mechanisms are become weak day by day..I'm afraid in love with you and it's here to stay.The "feelings" I have, I cant carry anymore i think,I don't want anybody else and I hope everything will be good for me.If I can't have you ,i dnt say I would die alone n all ,but i can honestly say u make me happy n there is a special place place in my heart just for u. The day you becm mine ll 'b the happiest day of my life .No one could ever make me feel the way I did with you,The thing i feel with you is something totally new.coz i dnt hav any igos to talk to you.and most of the times we are lyk two kids they dnt have polluted mind. I want you to come into my life,not as a friend but as my everything.I want to be your lover and your best friend,and your soul mate.I want to grow old with you until the very end.I dream in the future you'll call and say I am the one,who can sweep off all ur sorrows and wounds and love you that noone can do in this world .I pray that someday my dreams will come true,This dream I have everyday because I'm in Love with you!I hope the god will do at least this favour for me..

Sunday, July 5, 2009

Hearty Wishes for Vibin


Dear Vibin,

May your wedding be filled With everything that’s wonderfulA joyous, beautiful beginningOf a married lifeFilled with endless happinessAnd endless love.
For all of our friends,


Congratulations and best wishes From Me.........................................

Sunday, June 14, 2009

ഇടയന്മാര്‍ ലേഖനം എഴുതുമ്പോള്‍ ...

"നീ മാലാഖമാരുടെ ഭാഷയില്‍ സംസാരിക്കുകയും നിന്നില്‍ മനുഷ്യസ്നേഹം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നീ മുഴങ്ങുന്ന ചെങ്ങിലയോ ചിലമ്പുന്ന ഇളതാലമോ ആയിരിക്കും."(വിശുദ്ധ പൗലോസ്‌ കൊരിന്ത്യര്‍കെഴുതിയ ലേഖനം)

അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പ്രത്യേകിച്ച് റോമന്‍ കത്തോലിക സഭ "വിമോചന സമരം റീ ലോടെഡ്" എന്ന പൂഴി കടങാന്‍കേരള സര്‍കാരിനെ വീഴ്ത്താന്‍ ഉപയോഗിക്കും എന്ന ഭീഷണി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടല്ലോ.ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയുന്ന പോലെ കാതോലിക സഭയുടെ കാശുള്ളവന്‍ കത്തോലിക എന്ന പ്രഖ്യാപിത നിലപടിനോടും എതിരായി നിന്നതുകൊണ്ട് മെത്രാന്‍ മാരുടെ നീതി ബോധവും ജനാധിപത്യ ബോധവും ഈ വൈകിയ വേളയില്‍ എങ്കിലും സടകുടഞ്ഞു എഴുന്നെട്ടല്ലോ ....സന്തോഷം.സ്വന്തം കണ്ണിലെ തടി കഷണം എടുത്തു കളയാതെ കാമ്മയൂനിസ്ടുകാരുടെ കണ്ണിലെ ഈര്കില്‍ കഷണം എടുത്തു കളയാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഈ പാവപ്പെട്ട ഇടയന്മാരോട് പൊറുക്കേണമേ. ഒന്നാം വിമോചനസമരം എന്ന ജനാധിപത്യ വിരുദ്ധ സമരം നല്കിയ പാഠങ്ങളില്‍ നിന്നും നിങ്ങള്‍ ഇനിയും ഒന്നും പഠിച്ചില്ല എന്നറിയുമ്പോള്‍ സങ്കടം ഉണ്ട് എന്റെ പ്രിയപ്പെട്ട പിതാക്കന്മാരെ
പാവപ്പെട്ടവന്‍ പട്ടിണി കിടന്നു മരിച്ചാലും എന്തിന് മോശയ്ക്കു കിട്ടിയപത്തു കല്പനകള്‍ പമ്പര വിഡ്ഢിത്തരം എന്ന് പറഞ്ഞു എന്ന് പറഞ്ഞു കളിയാകിയാലും,Pഇതാവും,പുത്രനും പര്ശുധത്മാവും വെറും സങ്കല്‍പം മാത്രം ആണെന്ന് പറഞ്ഞു പരിഹസിച്ചാലും ബഹുമാനപ്പെട്ട പിതാക്കന്മാര്‍ പൊറുത്തുഎന്ന് വരും. എന്നാല്‍ പള്ളിയുടെ സമ്പത്തിന്റെ പത്തില്‍ ഒരു അംശത്തില്‍ സംശയം പ്രകടിപ്പിച്ചാല്‍,പള്ളിവക സ്കൂളിലും കോളേജിലും സാമൂഹ്യ നീതി ഉറപ്പു വരുത്തണം എന്നും ഒക്കെ ആവശ്യപ്പെട്ടാല്‍ അതോടെ തീര്‍ന്നു.അട്ടഹാസവും ഇടയലേഖനവും കോപ്പും കൊടച്ചക്ക്രവുമായി മെത്രാന്മാരും പരിവാരങ്ങളും യുദ്ധത്തിന്നു വരും .അവിടെ പിതാവും പുത്രനും പരിശുധത്മാവും എന്ന വിശുദ്ധ സങ്കല്‍പം ഇല്ല.പകരം പള്ളിയുടെ സ്വകാര്യ സ്വത്തു എന്ന പരിശുദ്ധ ദൈവം മാത്രമേയുള്ളൂ. അതിന് വേണ്ടി ,ആ അവകാശം ആരെ ബലി കൊടുത്തായാലും ഏത് ദൈവത്തെയും ഏത് പുന്യലനെയും എത്ര തവണ തള്ളി പറഞ്ഞിട്ടനെന്കിലും സ്ഥാപിച്ചു കിട്ടാന്‍ അഭിവന്ദ്യ പിതാക്കാന്‍മാര്‍ ഏത് അറ്റം വരെ വേണമെങ്കിലും പോകും.
യേശുവിന്റെ ചിത്രവും കുരിശും വച്ചു പലിശക്ക് കടം കൊടുന്നവന്റെ നിലവാരത്തിലേക്ക് ഇന്നു നിങ്ങളും താന് പോയിരിക്കുന്നു.എന്ത് വഴിയില്‍ കൂടിയും പണം ഉണ്ടാക്കണം ,അതാണ് സമുദായത്തിന്റെ നിലനില്പിനെക്കളും,സഭയുടെ സല്പ്പെരിനെക്കളും
വലുതെന്ന ചിന്തയാണ് കൊല്ലപളിശക്കാരന്റെ മനസോടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട ഒരു സര്‍കാരിനെതിരെ പള്ളിയില്‍ ഇടയ ലേഖനം വായിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് .
ക്രൈസ്തവ സഭകളുടെ വിദ്യാഭാസ കച്ചവട സ്ഥാപനങ്ങളില്‍ ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും ഒരു വിമോചന സമരത്തിനും കൂടി ഉള്ള സാദ്ധ്യതകള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ട് എന്നും ആവേശ ഭരിതന്‍ ആയി പ്രഖ്യാപിച്ച മാര്‍ ആന്‍ഡ്രൂ താഴത്ത് പിതാവേ കൂട്ടത്തില്‍ പെട്ട ഒരു പാവം കന്യാസ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിട്ട് പതിനാറു വര്ഷം കഴിഞ്ഞിട്ടും അതിന്റെ പ്രതികളെ കണ്ടു പിടിക്കണം എന്നാവശ്യപ്പെട്ടു കുഞ്ഞാടുകളുടെ കണ്ണില്‍ പൊടി ഇടാന്‍ എങ്കിലും മരുന്നിനൊരു ഇടയല ലേഖനം വായിക്കാന്‍ നിങ്ങള്ക്ക് തോന്നിയില്ലല്ലോ.ഒരു പ്രതിഷേധ കൊടുങ്കാറ്റും നടത്താന്‍ നിങ്ങള്ക്ക് തോന്നിയില്ലല്ലോ.നിങ്ങളാണ് നസറായനായ യേശുവിന്റെ യഥാര്ത്ഥ പിന്തുടര്‍ച്ചക്കാര്‍.
ഇന്ത്യന്‍ ഭരനഖടനയില്‍ എഴുതപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങല്‍ക്കുപരിയായി സാമാന്യ നീതി എന്നത് ഒരു വശം കൂടി ഉണ്ടെന്നു എന്തെ നിങ്ങള്ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല???ന്യൂനപക്ഷ അവകാശങ്ങളുടെ മറവില്‍ കുമിഞ്ഞു കൂടുന്ന സമ്പത്തിന്റെ പളപളപ്പില്‍ മയങ്ങി തങ്ങള്‍ക്കു വേണ്ടി ജയ് വിളിക്കാനും അങ്കമാലിയിലെ പോലെ നേര്ച്ച കോഴി ആകാനും ഇനിയും പാവപ്പെട്ട കുഞ്ഞാടുകളെ കിട്ടും എന്ന് കരുതുന്നു എങ്കില്‍ അത് നടക്കില്ല എന്ന് അതിന് വേണ്ടി ഊറ്റം കൊല്ലുന്നവരോട് ലത്തീന്‍ സമുദായവും മത്സ്യ തൊഴിലാളികളും പ്രഖ്യാപിച്ചു കഴിഞ്ഞു .
കഴിഞ്ഞു പോയ ഒരു വിമോചന സമരത്തിന്റെ പിന്നിലെ "ഹിഡന്‍ അജണ്ടകളെ പറ്റിയും അതിലെ നേരികെടുകളെ പറ്റിയും ഒക്കെ ഭൂത വര്‍ത്തമാന കേരളങ്ങള്‍ ഒരു പാടു ചര്ച്ച ചെയ്തതാണ്.ഫാദര്‍ വടക്കന്‍ തന്നെ ഒരിക്കല്‍ അതിനെപറ്റികുംബസരിക്കുകയുണ്ടായി.അതിന്റെ അന്തരീഷം എന്തുതന്നെ ആയിരുന്നാലും ആ സാഹചര്യത്തില്‍ ആണോ വര്‍ത്തമാന കേരളം എന്ന് സംഖടിത ശക്തിയുടെ പേരില്‍ ഊറ്റം കൊള്ളുന്ന അഭിവന്ദ്യ പിതാക്കാന്‍ മാര്‍ ചിന്തിക്കണം.എല്‍ ഡി എഫ്‌ സര്‍ക്കാര്‍ സഭയോട് നീതികേട്‌ കാണിച്ചു എന്ന് കരുതുന്ടെന്കില്‍ അതിനെ നേരിടാന്‍ നിയമപരംമായ വഴികള്‍ ധാരാളം ഉണ്ട്.അല്ലാതെ മത ഭക്തിയുടെയും ദൈവ വിശ്വാസത്തിന്റെയും വളക്കൂറുള്ള മനസുള്ള പാവപ്പെട്ട കുഞ്ഞാടുകളെ ഇടയലെഖനങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചു റോഡില്‍ ഇറക്കി രണ്ടാം വിമോചന സമരത്തിന്‌ കോപ്പ് കൂട്ടുകയല്ല വേണ്ടത്.
സത്യത്തിനും നീതിക്കും വിശ്വാസത്തിനും അപ്പുറം കൊള്ള ലാഭത്തിന്റെ കണക്കാണ് വലുത് എന്നത് പിതാക്കന്മാരെ എവിടെ കൊണ്ടു ചെന്നെത്തിക്കും എന്ന് ഇന്നു സാക്ഷാല്‍ മാര്‍പാപ്പക്ക്പോലും പറയാന്‍ കഴിയും എന്ന് തോന്നുന്നില്ല.വിശ്വാസത്തിന്റെ പേരിലും സ്വത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലും തമ്മില്‍ തല്ലിതല കീറുന്ന ഒരു പാടു സഭകള്‍ ഉള്ള നാടാണ് കേരളം.സ്വന്തം നാടിന്റെ വേണ്ട സ്വന്തം സമുദായത്തിലെ പട്ടിണി പാവങ്ങളെ ഉദ്ധരിക്കാന്‍ മിനക്കെടാതെ രണ്ടാം വിമോചനസമരത്തിന് കോപ്പ് കൂട്ടുന്ന പിതാവിനെ അപകടകരമായ മാനസികരോഗം ബാധിച്ചു എന്ന് കരുതേണ്ടിയിരിക്കുന്നു.തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പോംവഴികള്‍ ധാരാളം ഉണ്ടെന്നിരികെ നമ്മുടെ സമൂഹത്തിനെ അപകടകരമായ ഒരു സ്ഥിതി വിശേഷതിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്ന ഇത്തരം സാമുദായിക അധ്യക്ഷന്മാരെ നാം കൂച്ച് വിലങ്ങിട്ടു നിര്‍ത്തേണ്ടിയിരിക്കുന്നു.പാബ്ലോ നെരൂദ പറയുകയുണ്ടായി മനുഷ്യന് സുഖ ജീവിതത്തിനുള്ള മറകള്‍ ആണ് മതങ്ങള്‍ എന്ന്.അത് ശെരി വയ്ക്കുന്നതാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതും............

Tuesday, June 9, 2009

I' m scarred


I 'm alone in the flat since Thursday coz my uncle is in Canada. Its been a long time since I have been alone all by myself. The last time i stayed alone was almost two years back when I was in kuwait and did not have Pious for a month and joby was doing night shift. Before that I was left alone at home while my family went for a marriage . I did not go because I had my exams during those days.
So from the last time I was all my myself and today, it’s been a long time. Too long to adjust to being alone. It can get lonely sometimes. Feeling lonely even with people around you is a different matter. I feel that many times. I have felt that since I was a kid and I still feel it mostly.

Living alone gives you a sense of being independent and being answerable to no one but then it comes with its own sense of responsibilities. have to be cautious about everything, the rooms have to be clean, the food has to be cooked, and a lot more things. I have been doing that even when i ws in india,but now it seems different somehow. I was not told that time and I am not told now. Yesterday, I spent almost 3 hours washing and cleaning the kitchen and bathrooms. It was too much of an effort but I guess the place has to be maintained to keep up to a level where it requires minimum efforts to clean up.
When I stayed alone two years back, I had a big 2 bedroom apartment all to myself,joby and pious. I stayed in this big double bed bedroom and that was the time I did not even have a laptop . I only had the TELEVISION and the DVD player which i got from vibin to spend my time. At that time i had many friends and many flats where i can vist frequently.But here things are quite different and having a little friends.i dnt know why m being hesitate to make friends.but i knw one thing this is not my tenure.Recently i becm more close to a Girl who is familiar to me since 2008 may.now she started to act like my younger sister and m enjoying that affection which she showing to me.She declared herself as my younger sister.She z making me smile by some of her comments n i become relax wen i talk to her.her b'day is on jun 11th.what shud i gv to her ??definitely i will send a mail,and i plan to call her on 11th morning.

Day before yesterday I found myself waking in the middle of the night and walking across the house to find out if I had an intruder in the house. What greeted me was the eerie silence of the house. I would end up keeping myself awake and then watching TV in the middle of the night. Watching TV in the middle of the night at any volume without disturbing anyone is one of the advantages of staying alone. While there is nothing to watch on television at 2:00 AM in the night is a major disadvantage of staying awake at such a late hour. So I would spend time watching the “animal palnet or watch the news on Asianet or CNN till my eyes became heavy with sleep again.
Yesterday I woke up in the middle of the night to hear strange noises only to realize later that it was my Cell phone making the noise. I need to control my mind.
I currently live in a big apartment. My flat is at the fifteenth floor while there are still 3 floors above me. The house can get really quite and a small squeak is amplified to become a noise. When uncle was here, i argued him for some political issues, preparing food by listening his nostaligias and sharing my experiences and my dreams about my future wife(he was teasing me when i became talkative about the girl of my dreams).But now when I hear noises of someone moving, I freeze. Even if someone moves in the neighboring flat, it feels like somebody is moving in our house. I close my room door and dare not move out to the darkness of living room. Call me scarred or paranoid or coward, but i was not.I was a person who seen many horror movies and practiced the aujo board to talk to the Spirits.Now iam afraid to move alone in a big house.

I have become very clever, sometimes. Living alone sometimes has its advantage too. When I was alone at my home , my neighbors and cousins were kind enough to send me food everyday. Sometimes I had so much food that some of it was wasted but the gesture was always good for me. Now here when I am alone, I have already got two invitations for dinner tonight. But i dint go. Coz i dint feel lyk.Now i imagine a godess is with me ,for keeping me away from all unnecessary emotional shackles and to love me that noone can in this world.Let me make my little heaven in her lap.............